Ind disable

Thursday, 28 March 2013

How to Add a Background Image in a Blogger Post

Add the following code just at the beginning and end of your post content.

<div style="background-image: url(IMAGE-URL-HERE); background-repeat: no-repeat; ">
Your text goes here...
</div>

  • in green, you need to paste the URL address of your hosted picture (use Photobucket, Tinypic etc.)
  • the red line has to be added at the beginning of your post.
  • the blue part has to be added where your post ends.
  • "Your text here...." is where your Post content should be

How to Change the Color of the Post Background

When you create a post, switch to HTML, near the Compose tab and add the following code just at the beginning and at the end of your post content.

<div style="background-color: #DCC368; padding: 5px 8px 5px 8px;">
Your text goes here...
</div>

  • add the red line at the BEGINNING of your post.
  • add the div tag in blue at the END of your post.
  • replace the part in green with your own color (search for color's hex value)
  • "Your text here...." is where the Post content goes

കഥയുടെ ഗന്ധര്‍വ്വന്‍

                പി. പത്മരാജൻ

ദ്മരാജന്‍ ഒരു മഴക്കാലമായിരുന്നു,വളരെ ചെറിയ സമയത്തില്‍ മനസ്സിന്‍റെ ആര്‍ദ്രതകളില്‍ കുളിര് കോരി നിറച്ചു കടന്നു പോയ ഒരു മഴക്കാലം..മഴയേയും മഴ മേഘങ്ങളെയും സ്നേഹിച്ച ഗന്ധര്‍വന്‍ .....എത്രയോ മനസ്സുകള്‍‍ ഇന്നും പുസ്തകതാളുകളിലെ മയില്‍പീലി പോലെ സൂക്ഷിക്കുന്ന പതിനെട്ടു സിനിമകള്‍...
മണ്ണാറത്തൊടി ജയകൃഷ്ണന്റെ മനസ്സില്‍ പെയ്തിറങ്ങിയ ക്ലാരയെന്ന മഴപോലെ...
കവല വിളിച്ചിട്ടും നില്‍ക്കാതെ ചെറു മോനെ തേടി കടലിലേക്ക് നടക്കുന്ന അപ്പൂപ്പനെ പോലെ..
മുന്തിരിതോപ്പുകളില്‍ തളിര്‍ത്ത പ്രണയം പോലെ...
ഇന്നും എത്രയോ മനസ്സുകള്‍ പേറുന്നു ഈ പപ്പേട്ടനെ......
മണ്ണാറത്തൊടിയില്‍ ഇപ്പോഴും മഴ പെയ്യുന്നുണ്ട്..
തൊടിക്കപ്പുറമങ്ങു ദൂരെ ക്ലാരയുടെ മുഖം മഴയിലും വ്യക്തമായി തെളിയുന്നു....

മുന്തിരി തോപ്പുകളില്‍ തളിര്‍ത്ത പ്രണയത്തിന്റെ ഗന്ധം മഴവെള്ളം നിറയുന്ന തൊടിയാകെ പരക്കുന്നു....മഴ നനയുന്നതിനൊരു സുഖമുണ്ട്. വീണ്ടും വീണ്ടും നനയാന്‍ തോന്നിപ്പിക്കുന്ന, അനിര്‍വചനീയമായ ഒരു സുഖം. അത് പോലെ തന്നെ
ചില കാഴ്ചകളുണ്ട്‌, വീണ്ടും കാണാന്‍ തോന്നിക്കുകയും ഓരോ കാഴ്ചയിലും പുതിസൌന്ദര്യം പകര്‍ന്നു തരികയും ചെയ്യുന്നവ.
ഓരോ തവണയും പുതിയ അനുഭൂതികള്‍....
വര്‍ണ്ണങ്ങള്‍ വാരിവിതറിയ ചിത്രം,ചിലപ്പോള്‍ വറ്റിവരണ്ട പുഴയ്ക്ക് സ്നേഹത്തിന്റെ തേനരുവികള്‍ നല്‍കുന്ന സാന്ത്വനം,അതുമല്ലെങ്കില്‍ നിര്‍വ്വചിക്കാന്‍ പറ്റാത്ത ഒരു മുറിവ്  മനസ്സില്‍ ബാക്കി നിര്‍ത്തി വിട പറയുന്ന മഴക്കാലത്തിന്റെ നൊമ്പരം,അങ്ങിനെ എന്തൊക്കെയോ ആയിരുന്നു മലയാളിക്ക് പത്മരാജന്‍ സിനിമകള്‍.സ്നേഹത്തിന്റെ ആഴമളക്കുന്ന ഏകകം,ഒരു അളവുകോല്‍ അതെന്തായാ‍ലും പത്മരാജന്റെ കൈവശം ഉണ്ടായിരുന്നു എന്നു തോന്നിപ്പോകും ഓരോ തിരക്കഥയിലും അദ്ദേഹം ബന്ധങ്ങള്‍ ഇഴചേര്‍‍ക്കുന്നതു കണ്ടാല്‍.ഓരോ കാഴ്ചയിലും പുതിയ അനുഭവങ്ങളും കാഴ്ചപ്പാടുകളുമാണ് ഇവ പ്രേക്ഷകര്‍‍ക്കു നല്‍കുന്നത്.

ബാങ്ക് ഇടപാടുകള്‍ ഇനി മൊബൈല്‍ ഫോണിലൂടെ

ബാങ്ക് ഇടപാടുകള്‍ ഇനി മൊബൈല്‍ ഫോണിലൂടെ
ഡോ. ആന്റണി സി. ഡേവിസ്

 ബാങ്ക് ഇടപാടുകള്‍ നടത്താന്‍ ശാഖകള്‍ കയറിയിറങ്ങിയിരുന്നകാലം കഴിഞ്ഞു. കംപ്യൂട്ടര്‍ ടെര്‍മിനലോ സങ്കീര്‍ണമായ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനങ്ങളോ ഒന്നുമില്ലാതെ ലളിതമായി ഇടപാടുനടത്താന്‍ സൗകര്യമൊരുക്കുന്ന മൊബൈല്‍ ബാങ്കിങ് പൊതുമേഖലയിലെയും ഒപ്പംതന്നെ സ്വകാര്യമേഖലയിലെയും ബാങ്കുകള്‍ നടപ്പാക്കിക്കഴിഞ്ഞു.

സഹകരണ ബാങ്കുകള്‍ പോലും പദ്ധതി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. മൊബൈല്‍ ഫോണ്‍ വ്യാപകമായതിനാല്‍ വന്‍സാധ്യത മുന്നില്‍ക്കണ്ടാണ് ബാങ്കുകള്‍ മൊബൈല്‍ ബാങ്കിങ് സംവിധാനം വികസിപ്പിച്ചിട്ടുള്ളത്. ശാഖകളില്‍ ഇടപാടുകാരുടെ തിരക്ക് ഒഴിവാക്കാമെന്നുമാത്രമല്ല 24 മണിക്കൂറും ഇടപാട് നടത്താന്‍ ഇതിലൂടെ കഴിയുകയും ചെയ്യും.

വശീകരണത്തെക്കുറിച്ച്


സ്ത്രീകളെ വശീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം ഇത് വായിക്കുക

Monday, 25 March 2013

അറിവുകളുണ്ടായിരിക്കണം

യൗവ്വനം പകരാന്‍ സോമലത

ചെറുപ്പം കാത്തു സൂക്ഷിക്കണമെങ്കില്‍ സോമലതയുടെ രസം സേവിച്ചാല്‍ മതി .നിത്യയൗവ്വനവും സൗന്ദര്യവും നിലനിര്‍ത്താന്‍ ഗന്ധര്‍വ്വന്മാര്‍ സേവിച്ചിരുന്നത് സോമലതയുടെ രസമായിരുന്നത്രെ. 

ദേവന്മാര്‍ അമൃത് ഭക്ഷിക്കുമ്പോള്‍ അറിയാതെ നിലത്ത് വീണ തുള്ളികളാണ് സോമലതയായി പരിണമിച്ചതെന്നാണ് ഐതീഹ്യം. ലതകള്‍ക്കിടയിലെ രാജകുമാരിയായി പരിഗണിച്ച് വരുന്ന സോമലതയുടെ നീര് പാനം ചെയ്ത് മുനിമാര്‍ ആരോഗ്യം സംരക്ഷിച്ചിരുന്നു.

സോമയാഗങ്ങളിലെ പ്രധാന പൂജാവസ്തുവായ സോമലത ഒന്നാന്തരം അണുനാശിനിയും ഉന്മേഷദായിനിയുമാണ്. കല്ലടിക്കോടന്‍ മലനിരകളിലാണ് സോമലത അധികവും കണ്ടു വരുന്നത്. ഏകദേശം രണ്ടു ഡസനിലേറെ ഇനങ്ങളില്‍ സോമലത കണ്ടു വരുന്നു. 

അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ ദിവ്യ വള്ളിയെ അലങ്കാരച്ചെടിയായി വീട്ടുമുറ്റത്ത് വളര്‍ത്താം. ആഴം കുറഞ്ഞതും വിസ്താരമേറിയതും വൃത്താകൃതിയിലുമുള്ള പാത്രങ്ങളിലാണ് സേമലത വളര്‍ത്തേണ്ടത്. 

മണ്‍പാത്രമോ പ്ളാസ്റ്റിക്കോ ഇതിന് ഉപയോഗിക്കാം. വല്ലപ്പോഴും അല്പം വെള്ളം തളിച്ചുകൊടുക്കേണ്ട ആവശ്യമേയുള്ളൂ സോമലതയ്ക്ക്. സൂര്യപ്രകാശം തീരെക്കുറച്ച് മാത്രം ലഭിക്കുന്ന സ്ഥലങ്ങളിലാണ് ഈ ചെടി അധികവും വളരുന്നത്. 

ചെടി പറിച്ചു നടാന്‍ പറ്റിയ സമയം പൗര്‍ണ്ണമിയാണ്. സോമലത വെളുത്ത പക്ഷത്തില്‍ മാത്രമേ വളരുകയുള്ളൂ. ബാക്കിസമയം നിദ്രയിലായിരിക്കും.