Ind disable

Sunday, 7 April 2013

MIRACLE DRINK

Miracle Drink 
MIRACLE DRINK ...IT KILLS CANCER CELLS TOO.....MUST READ 

This MIRACLE DRINK has been circulating for a long time long
ago.It is worth your while to take note. There is a celebrity Mr. Seto who swears by it. He wants to make it public to draw the
attention of people who have cancers. This is a drink that can protect bad cells forming in your body or it will restrain its growth! Mr. Seto had lung
 cancer.

He was recommended to take this drink by a famous Herbalist from China. He has taken this drink diligently for 3 months and now his health is restored,and he is ready to take a pleasure trip. Thanks to this drink! It does not hurt for you to try.

It is like a Miracle Drink! It is simple.

You need one beet root, onecarrot and one apple that
combine together to make the JUICE! Wash the above, cut with the skin on into pieces and put them into the juicer and
immediately you drink the juice.

You can add some lime or lemon for more refreshing taste.
This Miracle Drink will be effective for the following ailments:

1. Prevent cancer cells to develop.It will restrain cancer cells to grow.
2. Prevent liver, kidney,pancreas diseaseand it can cure ulcer
as well.
3. Strengthen the lung, prevent heart attack and high blood
pressure.
4. Strengthen the immune system
5. Good for the eyesight, eliminate red and tired eyes or dry eyes
6. Help to eliminate pain from physical training, muscle ache
7. Detoxify, assist bowel movement, eliminate constipation.Therefore it will make skin healthy & LOOK more radiant.It is God sent for acne problem.
8. Improve bad breath due to indigestion, throat infection,
9.pain
10. Assist Hay Fever Sufferer from Hay Fever attack.

There is absolutely no side effect. Highly nutritious and easily
absorbed.Very effective if you need to loose weight.You will notice your immune system will be improved after 2 week routine.

Please make sure to drink immediately from the juicer for
best effect.

എം.എ. യൂസഫലി

          എം.എ. യൂസഫലി 

അബുദാബിയുടെ ഹൃദയഭാഗത്ത് യൂസഫലിയുടെ കൊട്ടാരസമാന മായ വീട്. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍സായിദ് അല്‍ നഹ്യാന്‍ സമ്മാനമായി നല്‍കിയ 300 കോടിയിലേറെ രൂപ വിലമതിക്കുന്ന 1.15 ഏക്കറിലാണ് ഈ മനോഹര സൗധം. 55000 ചതുരശ്ര അടി വിസ്തൃതിയില്‍ മൂന്നു നിലകളിലായി എട്ടു കിടപ്പുമുറികള്‍ ഉള്‍പ്പെടെ പതിനഞ്ചു മുറികള്‍. തൊട്ടതെല്ലാം പൊന്നാക്കുന്ന ഈ മലയാളിയുടെ പൂമുഖത്തു തുടങ്ങുന്ന സുവര്‍ ണശോഭ. ഒരു മീറ്റിങ് നടത്താന്‍ മാത്രം വലിപ്പമുള്ള സ്വീകരണമുറിയി ലെ കതകിന്റെ പിടിയും തറയും ചുവരിലെ ചിത്രങ്ങളുടെ ഫ്രെയിമും എന്തിന്, ടിഷ്യുപേപ്പര്‍ വയ്ക്കുന്ന പെട്ടി പോലും സ്വര്‍ണവര്‍ണം. ചുമരുകളിലെ ചിത്രങ്ങളില്‍ നിറയുന്നതു രാഷ്ട്രത്തലവന്മാരാണ്. ആദ്യ മുറിയില്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനൊപ്പം പുഞ്ചിരിക്കുന്ന യൂസഫലിയുടെ മുഖം. അടുത്ത മുറിയില്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭാപാട്ടീലില്‍ നിന്നു പത്മശ്രീ ബഹുമതി സ്വീകരിക്കുന്ന ചിത്രവും യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനൊപ്പമുള്ള ചിത്രവും. തീന്‍മുറിയിലേക്കുള്ള പാതയിലെ മുറികളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്, സൗദി ഭരണാധികാരി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജാവ്, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമ്ര്രന്തിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍.വീട്ടിലെ വിലപിടിപ്പുള്ള സാധനം ഏതാണെന്നു ചോദിച്ചാല്‍, മീനുകള്‍ എന്നാണു യൂസഫലിയുടെ മറുപടി. നോര്‍വെ, സിംഗപ്പൂര്‍, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അപൂര്‍വസുന്ദര മത്സ്യങ്ങളാണു വമ്പന്‍ അക്വേറിയത്തില്‍ നീന്തികളിക്കുന്നത്. മീനുകള്‍ക്കു തീറ്റ കൊടുത്ത് അവയേയും കണ്ടിരിക്കുന്നതാണ് ഇഷ്ടഹോബി.

അമൂല്യമായ വസ്തുവിനെകുറിച്ച് ചോദിക്കുമ്പോള്‍ ബോള്‍റൂമിലെ ഭിത്തിയില്‍ ഫ്രെയിം ചെയ്തു വച്ചിട്ടുള്ള പച്ച പരവതാനിയിലേക്കു കൈചൂണ്ടുന്നു. കഅബയുടെ ഉള്ളിലെ പരവതാനിയാണിത്. സൗദിയിലെ അബ്ദുല്ല രാജാവിന്റെ മകന്‍ സൗദ് ബിന്‍ അബ്ദുല്ലയുടെ സമ്മാനം.

മുസ്‌ലിയാം വീട്ടില്‍ അബ്ദുല്‍ഖാദര്‍ എന്നാണ് യൂസഫലിയുടെ പേരിലെ എം എയുടെ പൂര്‍ണരൂപം. പ്രവാസികള്‍ ഇതില്‍ ഒരു തിരുത്ത് വരുത്തിയിരുന്നു. മലയാളികളുടെ അംബാസഡര്‍!

തലമുറകളായി കച്ചവടക്കാരാണ് മുസ്‌ലിയാം വീട്ടുകാര്‍. ദുബായ്ക്ക് കപ്പല്‍ കയറാനൊരുങ്ങിയ കൊച്ചുമകന്‍ യൂസഫിലുടെ കൈയില്‍ അഞ്ചു രൂപ വച്ചു കൊടുത്തു വിഎം കുഞ്ഞഹമ്മുഹാജി അനുഗ്രഹിച്ചു. നിന്നെ നിസ്‌കരിക്കാന്‍ പഠിപ്പിച്ചതും വളര്‍ത്തിയതും ഞാനാണ്. നിന്റെ വല്ലിമ്മ കുഞ്ഞിബീവിയുടെ ദുആയും എപ്പോഴുമുണ്ടാകും. നീ സത്യസന്ധനും ആത്മാര്‍ഥതയുള്ളവനും ദീനിബോധമുള്ളവനും കഠിനാധ്വാനിയുമാകണം. എങ്കില്‍ ഉയര്‍ച്ചയുണ്ടാകും.

വല്ലിപ്പ കുഞ്ഞഹമ്മു ഹാജിയുടെ നാവ് പൊന്നായി. യൂസഫലി വളര്‍ന്നു വളര്‍ന്ന് ലോകം അറിയുന്ന വ്യാപാരിയായി. കോടികളുടെ സമ്പത്തിന് ഉടമ. രാഷ്ട്രത്തലവന്മാര്‍ക്കു പ്രിയപ്പെട്ട വ്യവസായി.വീട്ടിലെ വിലപിടിപ്പുള്ള സാധനം ഏതാണെന്നു ചോദിച്ചാല്‍, മീനുകള്‍ എന്നാണു യൂസഫലിയുടെ മറുപടി. നോര്‍വെ, സിംഗപ്പൂര്‍, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അപൂര്‍വസുന്ദര മത്സ്യങ്ങളാണു വമ്പന്‍ അക്വേറിയത്തില്‍ നീന്തികളിക്കുന്നത്. മീനുകള്‍ക്കു തീറ്റ കൊടുത്ത് അവയേയും കണ്ടിരിക്കുന്നതാണ് ഇഷ്ടഹോബി.

അമൂല്യമായ വസ്തുവിനെകുറിച്ച് ചോദിക്കുമ്പോള്‍ ബോള്‍റൂമിലെ ഭിത്തിയില്‍ ഫ്രെയിം ചെയ്തു വച്ചിട്ടുള്ള പച്ച പരവതാനിയിലേക്കു കൈചൂണ്ടുന്നു. കഅബയുടെ ഉള്ളിലെ പരവതാനിയാണിത്. സൗദിയിലെ അബ്ദുല്ല രാജാവിന്റെ മകന്‍ സൗദ് ബിന്‍ അബ്ദുല്ലയുടെ സമ്മാനം.

മുസ്‌ലിയാം വീട്ടില്‍ അബ്ദുല്‍ഖാദര്‍ എന്നാണ് യൂസഫലിയുടെ പേരിലെ എം എയുടെ പൂര്‍ണരൂപം. പ്രവാസികള്‍ ഇതില്‍ ഒരു തിരുത്ത് വരുത്തിയിരുന്നു. മലയാളികളുടെ അംബാസഡര്‍!

തലമുറകളായി കച്ചവടക്കാരാണ് മുസ്‌ലിയാം വീട്ടുകാര്‍. ദുബായ്ക്ക് കപ്പല്‍ കയറാനൊരുങ്ങിയ കൊച്ചുമകന്‍ യൂസഫിലുടെ കൈയില്‍ അഞ്ചു രൂപ വച്ചു കൊടുത്തു വിഎം കുഞ്ഞഹമ്മുഹാജി അനുഗ്രഹിച്ചു. നിന്നെ നിസ്‌കരിക്കാന്‍ പഠിപ്പിച്ചതും വളര്‍ത്തിയതും ഞാനാണ്. നിന്റെ വല്ലിമ്മ കുഞ്ഞിബീവിയുടെ ദുആയും എപ്പോഴുമുണ്ടാകും. നീ സത്യസന്ധനും ആത്മാര്‍ഥതയുള്ളവനും ദീനിബോധമുള്ളവനും കഠിനാധ്വാനിയുമാകണം. എങ്കില്‍ ഉയര്‍ച്ചയുണ്ടാകും.

വല്ലിപ്പ കുഞ്ഞഹമ്മു ഹാജിയുടെ നാവ് പൊന്നായി. യൂസഫലി വളര്‍ന്നു വളര്‍ന്ന് ലോകം അറിയുന്ന വ്യാപാരിയായി. കോടികളുടെ സമ്പത്തിന് ഉടമ. രാഷ്ട്രത്തലവന്മാര്‍ക്കു പ്രിയപ്പെട്ട വ്യവസായി.



ഷാബിറ, വീട്ടിലെ എംഡി

 

മുംബൈയില്‍ നിന്ന് ദുംറ കപ്പലിലാണു സ്വപ്നങ്ങളുടെ ഭാണ്ഡവുമായി എം എ യൂസഫലി 1973 ഡിസംബര്‍ 31ന് ദുബായ് തീരമണഞ്ഞത്. വരവേറ്റത് എളാപ്പ എം കെ അബ്ദുല്ല. അവിടെ തുടങ്ങുന്നു ലുലുവിന്റെയും യൂസഫലിയുടെയും വളര്‍ച്ചയുടെ ചരിത്രം. കഠിനാധ്വാനം, ആത്മാര്‍ഥത, എല്ലാത്തിനുമുപരി ദൈവാനുഗ്രഹം.... വളര്‍ച്ചയുടെ പാതയില്‍ കരുത്തേകിയത് ഇവയാണെന്ന വിശ്വാസക്കാരനാണ് യൂസഫലി. ഇന്നു ലോകം മുഴുവനുമായി പറന്നു നടന്നു ബിസിനസ് സാമ്രാജ്യം വിപുലപെടുത്തുകയാണ് ഈ മലയാളി. അബുദാബിയില്‍ നിന്നു ലണ്ടനിലേക്ക്. അവിടെ നിന്ന് കെയ്‌റോയിലേക്ക്. പിന്നെ കുവൈത്തില്‍. മസ്‌കറ്റ് വഴി കൊച്ചിക്ക്.

മടക്കയാത്ര ന്യൂഡല്‍ഹി വഴി ദുബായ്‌യിലേക്ക്. അവിടെ മീറ്റിങ്ങുകള്‍ക്കു ശേഷം അബുദാബിയിലേക്കു കാര്‍ യാത്ര.... ഇങ്ങനെ പോകുന്നു എം കെ ഗ്രൂപ്പ് എംഡി യൂസഫലിയുടെ യാത്രകള്‍.

ഈ തിരക്കുകള്‍ക്കിടയില്‍ വീട്ടുകാര്യവും അടുക്കളകാര്യവും കുട്ടികളുടെ പഠിപ്പുമെല്ലാം നോക്കി നടത്തിയതു യൂസഫലിയുടെ പ്രിയപ്പെട്ട ഷാബിയാണ്. യൂസഫലിയുടെ ജീവിത സഖിയായി ഷാബിറ എത്തുന്നത്. 1977ല്‍. അന്നു യൂസഫലിക്കു വിവാഹപ്രായം തികഞ്ഞതേയുള്ളൂ. വല്ലിപ്പയാണു വിവാഹം ഉറപ്പിച്ചത്. കുടുംബ ബന്ധമുള്ളതിനാല്‍ ചെറുപ്പം മുതല്‍ അടുത്തറിയാം. യൂസഫലിയുടെ ഔദ്യോഗിക ജീവിതത്തില്‍ ഒരുതരത്തിലും ഇടപെടാറില്ല ഷാബിറ. പക്ഷേ ഒരു കാര്യം നിര്‍ബന്ധമാണ്. യൂസഫലിക്ക് ആദ്യം ടൈ കെട്ടികൊടുത്തത് ഷാബിയാണ്. ഇന്നും യൂസഫലി വീട്ടില്‍ നിന്നു യാത്ര പുറപ്പെടുമ്പോള്‍ ഷാബിയുടെ കൈകള്‍ നീളും. പ്രിയതമന്റെ ടൈ മനോഹരമാക്കാന്‍.

ഏതു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടാകുമെന്ന് പറയാറുണ്ടെങ്കിലും തന്റെ കാര്യത്തില്‍ അതില്ലെന്ന പക്ഷക്കാരനാണു യൂസഫലി. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടു മാത്രമാണ് ഈ നിലയിലെത്തിയതെന്നു ചിരിയോടെ പറയുന്നു.



ചെറുപ്പകാലത്ത് പ്രണയം വല്ലതും?

അതിനുള്ള സമയം കിട്ടിയിയില്ല. 21-ാവയസില്‍ വിവാഹം കഴിഞ്ഞു. ഇപ്പോള്‍ പ്രേമിച്ചാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ, എന്തു ചെയ്യാന്‍? കൊച്ചുമക്കള്‍ നാലായില്ലേ.

(അന്‍പത്തിയഞ്ചാം വയസില്‍ ഇക്കയെ ഇനിയാര് പ്രേമിക്കാന്‍ എന്ന മട്ടില്‍ ഷാബിയുടെ മുഖത്തു ചെറുപുഞ്ചിരി. കൊച്ചുമക്കളാണ് ഇക്കയുടെ ഇപ്പോഴത്തെ വീക്ക്‌നെസ് എന്ന് ഷാബി. അവരുണ്ടെങ്കില്‍ സമയം പോകുന്നതറിയില്ല. ലാളിക്കാനും കാഴ്ചകള്‍ കാണിക്കാനുമൊക്കെ എത്ര തിരക്കായാലും സമയം കണ്ടെത്തും. മക്കള്‍ക്കു കിട്ടാത്ത സൗഭാഗ്യം!)

മക്കള്‍ മൂന്നു പെണ്‍കുട്ടികളാണല്ലോ...?

അതില്‍ സ്വകാര്യ ദുഃഖമൊന്നുമില്ല. ദൈവം എന്തു തരുന്നുവോ അതു സ്വീകരിക്കുന്ന വ്യക്തിയാണു ഞാന്‍. മാത്രമല്ല, നാല് പേരക്കുട്ടികളാണ് ഇപ്പോഴുള്ളത്. നാലു പേരും മിടുക്കന്മാരാണ്.

വരുംതലമുറയുടെ കൈവശം ലുലു എത്തുമ്പോള്‍ എങ്ങനെയായിരിക്കണമെന്നു വിഭാവനം ചെയ്തിട്ടുണ്ടോ?

ഇപ്പോഴത്തേതിന്റെ ഇരട്ടി ആകണമെന്നാണ് ആഗ്രഹം. ഡോക്ടറാണു മൂത്തമകള്‍ ഷബീന. അബുദാബി ലൈഫ്‌ലൈന്‍ ഹോസ്പിറ്റലിന്റെ അമരക്കാരന്‍ ഡോ വി പി ഷംസീറിന്റെ പത്‌നി. ഇവരുടെ മക്കള്‍ ഫാദില്‍ അലി, ആദില്‍ അലി, സാഹില്‍ അലി, ലണ്ടനില്‍ നിന്ന് ബിബിഎ ബിരുദം നേടിയ രണ്ടാമത്തെ മകള്‍ ഷഫീന റെസ്റ്ററന്റ് ശൃംഖല പാകപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. ലുലു എക്‌സ്‌ചേഞ്ച് സിഇഒ കൂടിയായ അദീബ് അഹമ്മദിന്റെ പത്‌നിയാണ്. ഇവര്‍ക്കൊരു മകന്‍- അയാന്‍ അലി. അടുത്തിടെയായിരുന്നു ഇളയമകള്‍ ഷിഫയും ഷാറൂണ്‍ ഷംസുദീനുമായുള്ള വിവാഹം. ഇരുവരും ലണ്ടനില്‍ എംബിഎ പഠനത്തിന്റെ തിരക്കിലാണ്.


എലഗന്റ്, ഹംബിള്‍, സിംപിള്‍

രാജയോഗം യൂസഫലിയുടെ മുഖത്തുപോലും എഴുതിവച്ചിട്ടുണ്ട്. പക്ഷേ നിത്യജീവിതത്തില്‍ യൂസഫലി മിക്കപ്പോഴും പ്രജയാണ്. പണക്കാരന് സ്വപ്നം കാണാവുന്നതിലുമധികം സമ്പത്തുണ്ട്, സ്വാധീനവും. വീട് കൊട്ടാരസമാനമാണെങ്കി ലും വ്യക്തിജീവിതത്തില്‍ ഒട്ടും ആഡംബരഭ്രമമില്ല. നാട്ടിലെത്തിയാല്‍ എം എ യൂസഫലി തനി നാടനാണ്.


ലോകത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം?

നാട്ടിക കഴിഞ്ഞാല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊസല്‍. പ്രകൃതിരമണീയമാണ് ഈ സ്ഥലം. വിശ്രമജീവിതത്തെക്കുറിച്ച് ഇതുവരെ ഇല്ല. ചെറുപ്പം മുതല്‍ അധ്വാനിച്ചു ശീലിച്ചതിനാലാകും, റിട്ടയര്‍മെന്റ് ലൈഫ് ഉണ്ടെങ്കില്‍ അതു നാട്ടികയിലാകും.

യുഎഇ പൗരത്വം കിട്ടാനുള്ള സാധ്യതയില്ലേ?

ഉണ്ട്. പക്ഷേ, ഇന്ത്യന്‍ പൗരനായി ജനിച്ച എനിക്ക് അങ്ങനെ തന്നെ ജീവിച്ച് മരിക്കണമെന്നാണ് മോഹം.

ലോകമറിയാത്ത പ്രത്യേകതകളെന്തെങ്കിലും?

തലയില്‍ തൊപ്പി വച്ചാണ് ഞാന്‍ ഉറങ്ങുന്നത്. തലയ്ക്ക് ചൂടുകിട്ടണമെന്ന് പറഞ്ഞ് ഉമ്മയാണ് മഫ്‌ളര്‍ കെട്ടി കിടത്തിയുറക്കി ശീലിപ്പിച്ചത്. മഫ്‌ളര്‍ മാറി തൊപ്പിയായെന്നു മാത്രം. എവിടെയായാലും അതില്ലെങ്കില്‍ ഇപ്പോഴും ഉറക്കം വരാറില്ല.

ആഗ്രഹങ്ങളെന്തെങ്കിലും ബാക്കിയുണ്ടോ?

അമിത ആഗ്രഹങ്ങളൊന്നുമില്ല. ഇനിയും ഒരുപാട് ആളുകള്‍ക്കു തൊഴില്‍ കൊടുക്കാന്‍ പറ്റണമെന്നതാണ് ഒരു ആഗ്രഹം. 2015 ആകുമ്പോഴേക്കും നൂറിലേറെ സ്ഥാപനങ്ങളാകുമെന്നാണു പ്രതീക്ഷ. അരലക്ഷം പേര്‍ക്കെങ്കിലും ജോലി കൊടുക്കണമെന്നാണു മോഹം. ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ കൊച്ചിയിലെ ഇടപള്ളിയില്‍ ഇപ്പോള്‍ പുരോഗമിക്കുന്നു. ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററും കേരളത്തില്‍ കൊണ്ടുവരണമെന്നാണു ലക്ഷ്യം.

കോടികള്‍ വില വരുന്ന റോള്‍സ് റോയ്‌സും മേബോക്കും മേഴ്‌സിഡസ് ബെന്‍സും ബിഎംഡബ്ല്യുവും ഔഡിയുമെല്ലാമുണ്ട്. പക്ഷേ നാട്ടിലെത്തിയാല്‍ ബന്ധുവീട് സന്ദര്‍ശനത്തിനും പള്ളിയില്‍ പോകാനും മാരുതിസെന്‍.

തൊണ്ണുറിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വിലകൂടിയതും രുചികരവുമായ വിഭവങ്ങള്‍ രുചിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന അതിഥികള്‍ക്കു വച്ചുവിളമ്പാന്‍ വിവിധ നാടുകളില്‍ നിന്നുള്ള പാചകക്കാരും പരിചാരകരും അബുദാബിയിലെ വീട്ടിലുമുണ്ട്. യൂസഫലിക്ക് പക്ഷേ ഇഷ്ടം പുട്ടും പഴവും കപ്പയും മീന്‍കൂട്ടാനുമാണ്.

പൊതുവേദിയില്‍ യൂസഫലി എപ്പോഴും ടിപ്പ്-ടോപ്പ് ആയിരിക്കും. വേഷത്തിന്റെ കാര്യത്തില്‍ അത്രയാണു ശ്രദ്ധ. ടൈയുടെ കാര്യത്തില്‍ പോലും. പക്ഷേ നാട്ടിലെത്തിയാല്‍ തനി നാട്ടികക്കാരന്‍. മുണ്ടും ജുബîയും അല്ലെങ്കില്‍ മുണ്ടും ഷര്‍ട്ടും. നല്ല ടൈ എവിടെ കണ്ടാലും വാങ്ങിക്കാറുണ്ട്. പേനകളും വാങ്ങും. അതുപക്ഷേ സന്ദര്‍ശകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഉപഹാരമായി കൊടുക്കാനാണെന്നു മാത്രം.

ഭക്ഷണ പ്രിയനാണോ?

ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുമെന്നല്ലാതെ ഭക്ഷണം കഴിക്കാന്‍ വേണ്ടിയല്ല ജീവിക്കുന്നത്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധാലുവാണ്. അതുകൊണ്ടുതന്നെ 20 വര്‍ഷമായി ശരീരഭാരം കൂടാതെ സൂക്ഷിക്കുന്നു. 71 കിലോ. ഇതെക്കുറിച്ച് അടുപ്പമുള്ളവര്‍ പറയുന്ന തമാശയുണ്ട്. വര്‍ഷങ്ങളായി എന്റെ പാന്റ്‌സിന്റെയും ഷര്‍ട്ടിന്റെയും അളവ് ഒന്നു തന്നെയാണെന്ന്.

ഏറ്റവും സന്തോഷകരമായ നിമിഷമേതാണ്?

മക്കയിലെ കഅബയ്ക്ക് ഉള്ളിലിരുന്നു പ്രാര്‍ഥിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തം.

ഏറ്റവും അഭിമാനകരമായ നിമിഷമോ?

എന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുടെ മാതാപിതാക്കളെ നാട്ടില്‍ വച്ചു കാണുമ്പോള്‍ എല്ലാവരും സന്തോഷമായിരിക്കുന്നു, പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞു, നല്ലയൊരു വീട് വച്ചു എന്നിങ്ങനെയൊക്കെ കേള്‍ക്കാനാകുന്നത്.

മാതാപിതാക്കളുടെ മരണമാണു ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ അനുഭവം.

അംഗീകാരങ്ങള്‍ പദവികള്‍

ഗള്‍ഫിലെ ഏറ്റവും സമ്പന്നനായ മലയാളിയായി എം എ യൂസഫലിയെ അറേബ്യന്‍ ബിസിനസ് അടുത്തിടെ കണ്ടെത്തിയിരുന്നു. 5980 കോടി രൂപയാണ് ആസ്തി. ഗള്‍ഫില്‍ ഏറ്റവും സ്വാധീനമുള്ള അന്‍പതംഗ സംഘത്തിലും ഈ നാട്ടികക്കാരന്‍ ഉണ്ട്. യുഎഇയില്‍ രാജകുടുംബാംഗങ്ങളല്ലാത്ത ഏറ്റവും സ്വാധീനമുള്ള 10 പ്രമുഖ വ്യ്തികളിലൊരാളായി ദ് വോള്‍ സ്ട്രീറ്റ് ജേണല്‍ തിരഞ്ഞെടുത്തതും യൂസഫലിയെ.

പ്രവാസി ഭാരതീയ സമ്മാന്‍ നല്‍കിയാണ് ജന്മനാട് യൂസഫലിയെ ആദ്യം ആദരിച്ചത്. പിന്നെ പത്മശ്രീയും. ഗള്‍ഫ് മേഖലയില്‍ നിന്ന് പത്മ പുരസ്‌കാരം നേടിയ ആദ്യ വ്യക്തിയുമാണ്. അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ആദ്യ ഏഷ്യക്കാരന്‍, എയര്‍ ഇന്ത്യ, കൊച്ചി രാജ്യാന്തര വിമാനത്താവളം തുടങ്ങിയവയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം തുടങ്ങി ഒട്ടേറെ പദവികള്‍ വേറെയും.

എന്റെ പ്രാര്‍ഥനകള്‍

പരിശുദ്ധ റമസാനിലെ ഇരുപത്തിയേഴാം രാവില്‍ മക്കയില്‍ നോമ്പു തുറക്കുന്ന പതിവ് 19 വര്‍ഷമായി യൂസഫലി മുടക്കാറില്ല. ശ്രേഷ്ഠമായ രാവില്‍ പുണ്യമണ്ണില്‍ ദൈവസന്നിധിയില്‍ ചെലവഴിക്കുന്ന പതിവ് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ തടസപെട്ടിട്ടുമില്ല. ഭാര്യ ഷാബിറയും കൂട്ടിനുണ്ടാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭരണാധികാരികള്‍ക്കും വിവിധ നിറക്കാരും ഭാഷക്കാരുമായ വിശ്വാസികള്‍ക്കുമെല്ലാമൊപ്പം നോമ്പു തുറക്കുന്നതില്‍ ഇവര്‍ ആനന്ദവും സംതൃപ്തിയും കണ്ടെത്തുന്നു.

റമസാനിലെ അവസാന പത്ത് മിക്കപ്പോഴും മക്കയിലാണ്. ബിസിനസും ടൂറുകളുമെല്ലാം ഒഴിവാക്കി വ്രതശുദ്ധിയില്‍ അല്ലാഹുവിന്റെ സന്നിധിയില്‍ ചെലവഴിക്കുന്ന ഈ നിമിഷങ്ങളാണ് ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഓജസും ശക്തിയുമേകുന്നതെന്നാണ് യൂസഫലിയുടെ വിശ്വാസം. ഒരു നമസ്‌കാരത്തിന് 70 നമസ്‌കാരത്തിന്റെ കൂലിയുള്ള റമസാനില്‍, ഹറം പള്ളിയിലെ ഒരു നമസ്‌കാരം ലക്ഷം നമസ്‌കാരത്തിന്റെ പുണ്യമാണു സമ്മാനിക്കുന്നതെന്നു യൂസഫലി.

ജീവിതത്തില്‍ ഏറ്റവും ആസ്വദിക്കുന്ന നിമിഷങ്ങളേതാണ്?

റമസാനിലെ അവസാനത്തെ പത്തു നാളില്‍ ഭാര്യയ്‌ക്കൊപ്പം മക്കയില്‍ ചെലവഴിക്കുന്നതാണ് ഏറ്റവും അവിസ്മരണീയ നിമിഷങ്ങള്‍.

അടുത്ത തവണ മക്കയിലെത്തുമ്പോള്‍ ദൈവം പ്രത്യക്ഷപ്പെട്ട് ഒരു വരം ചോദിക്കാന്‍ ആവശ്യപ്പെട്ടാലോ?

ഞങ്ങളുടെ വിശ്വാസപ്രകാരം അങ്ങനെയൊരു സാധ്യതയില്ലാത്തതിനാല്‍ അത് ആലോചിക്കേണ്ട കാര്യമില്ല. പക്ഷേ, ഞാന്‍ പ്രാര്‍ഥിച്ചതു തീവ്രവാദത്തിലേക്ക് തിരിയുന്ന മുസ്‌ലിം നാമധാരികള്‍ക്കു സല്‍ബുദ്ധി തോന്നിക്കണമേയെന്നാണ്. എന്റെ കുടുംബത്തിലെയും രാജ്യത്തിലെയും ജീവിക്കുന്ന രാജ്യത്തിലെയും ജനങ്ങള്‍ക്കു സമാധാനവും സമ്പത്തും നല്‍കണമെന്നും എപ്പോഴും പ്രാര്‍ഥിക്കാറുണ്ട്.

ഗൂഗിൾ ആഡ്സെൻസിലൂടെ പണം സമ്പാദിക്കാം

                                          

    ഗൂഗിൾ ആഡ്സെൻസിലൂടെ പണം  സമ്പാദിക്കാം
നിങ്ങൾക്കും ഗൂഗിൾ ആഡ്സെൻസ് അക്കൌണ്ട് ഉണ്ടാക്കാം


ഗൂഗിൾ അക്കൌണ്ടിനു വേണ്ട കാര്യങ്ങൾ താഴെ പറയുന്നു

അതിനു മുൻപു എന്റെ ആഡ്സെൻസുള്ള ഒരു ബ്ലോഗ് സന്ദർശിക്കു.. കൂടുതൽ മനസ്സിലാക്കാം

01. മലയാളം ബ്ലോഗുകൾക്കൊ വെബ്സൈറ്റുകൾക്കൊ സാധാരണ നിലയിൽ പരസ്യം അനുവദിക്കാറില്ല്.  അഥവാ അനുവദിച്ചാൽ തന്നെ ആരെങ്കിലും പരാതിപ്പെട്ടാൽ പരസ്യം നഷ്ടമാകും. അതുകൊണ്ട് മലയാളം ബ്ലോഗുമായി ആഡ്സെൻസിനു പോയിട്ട് കാര്യമില്ല..

02. ഗുഗിൾ, വെബ്സൈറ്റ്കളുടെയും ബ്ലൊഗുകളുടേയും നിലവാരം കർശന പരിശോധനയ്കു വിധേയമാക്കിയ ശേഷമാണു ഗൂഗിൾ ആഡ്സെൻസ് അക്കൌണ്ടുകൾ അനുവദിക്കാറുള്ളൂ... കോപ്പി പേസ്റ്റ് ചെയ്ത ഉള്ളടക്കങ്ങൾ ഗൂഗിളിന്റെ പരിശോധനയിൽ തീർച്ചയായും കണ്ടെത്തുകയും അത്തരം സൈറ്റൂകൾ ഗുഗിൾ ഒഴിവാക്കുകയും ചെയ്യും.ഗൂഗിൾ ആഡ്സെൻസ് അക്കൌണ്ട് കിട്ടിയാലും കോപ്പി പേസ്റ്റ് ചെയ്താൽ ഭാവിയിൽ അക്കൌണ്ട് നഷ്ടമാകും. അതുകൊണ്ട് അങ്ങനെ ശ്രമിക്കരുതു.

03. ഉള്ളടക്കത്തിനു ആവശ്യമായ ചിത്രങ്ങൾ കൈവശമില്ല എങ്കിൽ ഇന്റെർനെറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തു അപ് ലോഡ് ചെയ്യുന്നതായിരിക്കും നല്ലതു.അതുപോലെ തന്നെ ഉള്ളടക്കങ്ങൾ സാധാരണപോലെ ടൈപ്പ് ചെയ്ത് കൊടുക്കണം. ചിത്രങ്ങൾ ഡൌൺലോഡ് ചെയ്തു അപ് ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം കോപ്പി റൈറ്റ് ആണു.DMCA കോപ്പി റൈറ്റ് ഉള്ള ഒരു ചിത്രം മതി നിങ്ങളുടേ പരസ്യം നഷ്ടമാക്കാൻ. അതുകൊണ്ട് ചിത്രങ്ങൾ എടുക്കുന്ന വെബ്സൈറ്റുകൾ പൂർണമായും പരിശോധിച്ചു DMCA കോപ്പി റൈറ്റ്  ഇല്ല എങ്കിൽ മാത്രമേ  ചിത്രങ്ങൾ ഡൌൺലോഡ് ചെയ്തു അപ് ലോഡ് ചെയ്യാൻ പാടൊള്ളൂ...

04 ബ്ലൊഗിലൊ വെബ്സൈറ്റിലൂടയോ നമുക്ക് പരസ്യത്തിനപേക്ഷിക്കാം വെബ്സൈറ്റിലൂടെ കൂടുതൽ വരുമാനം ഉണ്ടാകുമെങ്കിലും തുടക്കാകാർക്കു ഗൂഗിളിന്റെ BLOGGER തന്നെ ആയിരിക്കും നല്ലതു. ഗൂഗിൾ ആഡ്സെൻസ് കിട്ടാനുള്ള എളുപ്പ വഴിയും ഇതു തന്നെ ആണ്.

05  ഗൂഗിൾ ആഡ്സെൻസ് കിട്ടണമെങ്കിൽ ഏറ്റവും കുറഞ്ഞതു ആറ് മാസം കാത്തിരിക്കേണ്ടി വരും.ഈ ആറുമാസവും എല്ലാദിവസവും ക്യത്യമായി ഒരു പോസ്റ്റ് എങ്കിലും ഉണ്ടായിരിക്കണം.

06.ഉള്ളടക്കം ക്യത്യമായി  അടുക്കി തരം തിരിച്ച് വേണം പോസ്റ്റ് ചെയ്യുവാൻ. കൂടുതൽ കാര്യങ്ങൾ ഉള്ളടക്കത്തിൽ ഉണ്ടെങ്കിൽ കൂടുതൽ വരുമാനം പ്രതീക്ഷിക്കാം...

07 ഗൂഗിൾ ആഡ്സെൻസിനു അപേക്ഷിക്കുന്നതിനു മുൻപു എല്ലകാര്യങ്ങളും പൂർത്തിയായൊ എന്നു പരിശോധിക്കണം.

08. ഗൂഗിൾ ആഡ്സെൻസിനു അപേക്ഷിക്കുന്നതിനു മുൻപു ബ്ലോഗിൽ/ വെബ്സൈറ്റിൽ സൈറ്റിനെ കുറിച്ചു ഒരു PRIVACY POLICY ചേർത്തിരിക്കണം

09 ഗൂഗിൾ ആഡ്സെൻസിനു അപേക്ഷിക്കുന്നതിനു മുൻപു ബ്ലോഗിൽ/ വെബ്സൈറ്റിൽ സൈറ്റിന്റെ ഒരു SITE MAP കൊടുക്കുന്നതു നല്ലതാണു.

10. ഒരു പ്രാവശ്യം ഗൂഗിൾ ആഡ്സെൻസ് കിട്ടിയാൽ മുകളിൽ പറഞ്ഞ എല്ല നിർദ്ദേശങ്ങളും പാലിക്കുന്ന എത്ര ബ്ലൊഗിൽ വേണമെങ്കിലും നിങ്ങളുടെ പരസ്യം പ്രദർശിപ്പിച്ച് കൂടുതൽ വരുമാനൊ ഉണ്ടാക്കാനാകും

എന്താണു ഗൂഗിൾ ആഡ്സെൻസ്

വെബ്സൈറ്റുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു ഗൂഗിൾ സേവനമാണ് ഗൂഗിൾ ആഡ്സെൻസ് (Google Adsense). ലോകവ്യാപകമായി ഏറ്റവും അധികം വെബ്സൈറ്റുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് ഗൂഗിൾ ആഡ്സെൻസ് സേവനം ഉപയോഗപ്പെടുത്തിയാണ്. ഈ നിലയിൽ പരിഗണിച്ചാൽ ലോകത്തിലെ ഏറ്റവും വലിയ പരസ്യ കമ്പനി ആണ് ഗൂഗിൾ എന്ന് പറയാം. ഗൂഗിളിന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം സംഭാവന ചെയ്യുന്നത്‌ ഗൂഗിൾ ആഡ്സെൻസ് ആണ്.



എങ്ങനെ ആണ് ഗൂഗിൾ ആഡ്സെൻസ് പ്രവർത്തിക്കുന്നതു? 


ഗൂഗിൾ ആഡ്സെൻസ് യഥാർത്ഥത്തിൽ ഒരു ഇടനിലക്കാരനായി വർത്തിക്കുന്നു. ഗൂഗിൾ ആഡ്സെൻസ് അംഗത്വം നേടിയെടുത്താൽ മാനദണ്ഡങ്ങൾക്ക് വിധേയമായി ഏതൊരു വെബ് സൈറ്റിലും പരസ്യങ്ങൾ പ്രദർശിപ്പിക്കുവാനും അതിലൂടെ വരുമാനം നേടുവാനും സാധിക്കും. ഒരിക്കലും യഥാർത്ഥ പരസ്യ ദാതാവുമായി ബന്ധപെടേണ്ടി വരുന്നില്ല. ഗൂഗിൾ ആഡ്സെൻസ് അംഗത്വം നേടുവാൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ആ സമയത്ത് ഒരു വെബ്‌ വിലാസം സമർപ്പിക്കേണ്ടതുണ്ട്. ആ വെബ്സൈറ്റ് ഗൂഗിൾ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അതിനു ശേഷം ഏതാനും ദിവസങ്ങൾക്കകം ഒരു മറുപടി ലഭിക്കും. മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെങ്കിൽ അംഗത്വം ലഭിക്കും. അല്ലാത്ത പക്ഷം തള്ളിക്കളയും.
അംഗത്വം ലഭിച്ചു കഴിഞ്ഞാൽ ഗൂഗിൾ ആഡ്സെൻസ് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തു അനുയോജ്യമായ വലുപ്പത്തിലുള്ള പരസ്യ ഫലകങ്ങൾ തെരഞ്ഞെടുക്കാം. തെരെഞ്ഞെടുത്ത ഫലകമനുസരിച്ച് ഉടൻ തന്നെ ഒരു ജാവാസ്ക്രിപ്റ്റ് കോഡ് ലഭിക്കും. ഈ കോഡ് വെബ്‌പേജുകളിൽ ഉപയോഗിച്ചാൽ ആ പേജുകളിലെ ഉള്ളടക്കതിനു അനുയോജ്യമായ പരസ്യങ്ങൾ പ്രദർശിപ്പിക്കപെടും. ഉദാഹരണമായി വെബ്സൈറ്റിലെ ഉള്ളടക്കം കാറുകളുമായി ബന്ധപ്പെട്ടതാണെങ്കിൽ പരസ്യങ്ങളും കാറുകളോട് ബന്ധപ്പെട്ടവ ആയിരിക്കും. ഈ പരസ്യങ്ങളിൽ സന്ദർശകർ ക്ലിക്ക് ചെയ്താൽ അതിൽ നിന്നും ഗൂഗിളിന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ആഡ്‌സെൻസ് ഉടമസ്ഥന് ലഭിക്കും. ഓരോ പരസ്യത്തിനും ലഭിക്കുന്ന വരുമാനം വ്യത്യസ്തമായിരിക്കും. ഒരു പരസ്യത്തിൽ നിന്നുള്ള വരുമാനം വിവിധ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. വെബ്സൈറ്റിന്റെ ഉള്ളടക്കം, സന്ദർശകന്റെ പ്രദേശം, സമയം, വെബ്സൈറ്റിന്റെ മൊത്തം ഗതാഗതം തുടങ്ങി നിരവധി കാര്യങ്ങൾ വരുമാന നിർണയത്തെ സ്വാധീനിക്കും. പരസ്യങ്ങളിൽ നിന്നുള്ള വരുമാനം നിരീക്ഷിക്കുവാൻ ഗൂഗിൾ ആഡ്സെൻസ് വെബ്സൈറ്റിൽ സൗകര്യം ഉണ്ട്. ഈ വരുമാനം ഒരു നിശ്ചിത തുകയിൽ എത്തിയാൽ അത് പിൻവലിക്കാം.

 ഗൂഗിൾ ആഡ്സെൻസ് നിബന്ധനകൾ


വെബ്സൈറ്റിലെ ഉള്ളടക്കം ഗൂഗിൾ നിഷ്കർഷിക്കുന്ന ഭാഷകളിൽ ഉൾപെടുന്നതാകണം.
പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുവാൻ സന്ദർശകരെ പ്രേരിപ്പിക്കുവാൻ പാടില്ല.
വെബ്സൈറ്റിലെ ഉള്ളടക്കം വേറൊരു വെബ്സൈറ്റിൽ നിന്നും പകർത്തിയത്‌ ആകാൻ പാടില്ല.
ഉള്ളടക്കത്തിൽ അശ്ലീലം പാടില്ല

പയ്യെ തിന്നാല്‍ പനയും തിന്നാം

നല്ല ക്ഷമയും കുറച്ചു ഇംഗ്ലീഷും ദിവസവും 15 മിനിറ്റ് ഇതില്‍ ജോലി ചെയ്യാന്‍ ഉള്ള താത്പര്യവും ഉണ്ടെങ്കില്‍ നിങ്ങള്‍കും  സമ്പാദിക്കാം പണം ഇന്റെര്‍നെറ്റിലൂടെ

സൈറ്റ്ന്‍റെ പേര് ആണ് നിയോബക്സ്... ഇത് ഒരു ആഡ് ക്ലിക്കിംഗ് സൈറ്റ് ആണ്.. Paid to Click വ്യവസായത്തില്‍ 5 സ്റ്റാര്‍ Rating ഉള്ള സൈറ്റ് ആണ് നിയോബക്സ് ... നിങ്ങള്‍ ചെയ്യേണ്ടത് ദിവസവും 5 മുതല്‍ 10 മിനിറ്റ് വരെ തന്നിട്ടുള്ള പരസ്യങ്ങള്‍ കാണാന്‍ ചിലവഴിക്കുക.. അത്രമാത്രം...

                           എങ്ങനെ നിയോബക്സില്‍ ജോയിന്‍ ചെയ്യാം..... ?                                        
  • ആദ്യം ഇവിടെക്ലിക്ക്ചെയ്യുക. പിന്നീടു രജിസ്റ്റര്‍ എന്ന ടാബ് ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങള്‍ ടൈപ്പ് ചെയ്യുക...
  • Paypal /Payza ഇമെയില്‍ എന്ന സ്ഥലത്ത് നിങ്ങള്‍ ഏതു ഇമെയില്‍ ഐ ഡി ആണോ തൊട്ടു മുകളില്‍ (ഇമെയില്‍ എന്ന ഭാഗത്ത്‌ ) കൊടുത്തത് അത് തന്നെ നല്‍കുക...
  • ഇതിനു ശേഷം നിങ്ങളുടെ മെയില്‍ അക്കൗണ്ട്‌ തുറക്കുക. നിങ്ങള്‍ക്ക് ഒരു verification മെയില്‍ വന്നിട്ടുണ്ടാകും (ഇന്‍ബോക്സില്‍ ഇല്ലെങ്കില്‍ സ്പാം/ജങ്ക് ഫോള്‍ഡര്‍ നോക്കുക.). അതില്‍ ഉള്ള verification കോഡ് കോപ്പി ചെയ്തു  പേസ്റ്റ് ചെയ്യുക , 
  • ഇത്രയും ചെയ്തു കഴിഞ്ഞു registration ഫിനിഷ് ചെയ്യുക. 
  • നിയൊബക്സ് വഴി എങ്ങനെ കാശ് ഉണ്ടാക്കാം?

    3 വഴികളിലൂടെ നമുക്ക് നിയൊബക്സിലൂദെ കാശ് ഉണ്ടാക്കാം


    1.പരസ്യം കാണുന്നത് വഴി....

    • നിയോബക്സില്‍ ലോഗിന്‍ ചെയ്യുക 
    • വ്യൂ advertisement ക്ലിക്ക് ചെയ്യുക,
    • ഓറഞ്ച് കളറില്‍ ഉള്ള ബോക്സില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു ചുവന്ന ഡോട്ട് വരും, അതില്‍ ക്ലിക്ക് ചെയ്യുക 
    • അപ്പോള്‍ ഒരു പുതിയ ടാബ് തുറക്കപെടും. അതിന്‍റെ താഴെ ലോഡ് ആകുന്നതു നിങ്ങള്‍ക്ക് കാണാം. യെല്ലോ കളര്‍ മാറി ഗ്രീന്‍ ആക്കുന്നത് വരെ വെയിറ്റ് ചെയ്യുക. ഇതിനു മാക്സിമം 5-7 സെക്കന്റ്‌എടുക്കും. 
    • ഇത്രയും കഴിഞ്ഞാല്‍ ആ ടാബ് ക്ലോസ് ചെയ്യുക. എന്നിട്ട് ബാക്കി ഉള്ള ആട്സും ഇതുപോലെ ക്ലിക്കുക.

    _______________________________________________________


    2.നിങ്ങളുടെ കൂട്ടുകാരെ നിയൊബക്സിലെക്കു ക്ഷണിക്കുന്നത് വഴി ...

    • നിങ്ങളുടെ കൂട്ടുകാരെ ക്ഷണിക്കുവാന്‍ Refferal ലിങ്ക് ഉപയോഗിക്കുക ...
    • facebook ലൂടെയും ഈമെയിലില്‍ കൂടിയും നിങ്ങളുടെ കൂട്ടുകാരെ ഇതിലേക്ക് ക്ഷണിക്കുക. അവര്‍ നിങ്ങളുടെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അവര്‍ നിങ്ങളുടെ ഡയറക്റ്റ് റെഫ്ഫെരല്‌ ആകുന്നു. അവര്‍ ആട്സില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് കമ്മിഷന്‍ ലഭിക്കും. 


    ഒരു പ്രധാന കാര്യം : നിയോബക്സില്‍ രജിസ്റ്റര്‍ ചെയ്തു കുറഞ്ഞത്‌ 15 ദിവസവും, 100 ആട്സ് ക്ലിക്കിങ്ങും കഴിഞ്ഞിരിക്കണം എങ്കില്‍ മാത്രമേ  ഇത് ഉപയോഗിക്കാവൂ.. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് കിട്ടുന്ന രേഫ്ഫെരല്‍ നിങ്ങള്‍ക്ക് വരില്ല..


    3.വാടകയ്ക്ക് ആളെ നിര്‍ത്തുന്നത് വഴി ...
    • ഇത് ഒരു നല്ല ഐഡിയ ആണ്.. ഡയറക്റ്റ് റെഫ്ഫെരല്‌ ഇല്ലാത്തവര്‍ക്കും ഉള്ളവര്‍ക്കും ആളെ വാങ്ങാം..
    • നിങ്ങള്‍ക്ക് നിയോബക്സില്‍ കിട്ടിയ പണം ഉപയോഗിച്ച് rented refferals നെ വാങ്ങാം.
    • നിയോബക്സില്‍ മെംബേര്‍സ് അവരുടെ പണം വര്‍ധിപ്പികാന്‍ ചെയ്യുന്ന മോസ്റ്റ്‌ പോപ്പുലര്‍ method ആണ് ഇത്..
    • rent refferals നെ കിട്ടാന്‍ ആദ്യം നിങ്ങളുടെ യൂസര്‍ നെയിമില്‍ ക്ലിക്ക് ചെയ്യുക എന്നിട്ട് refferals ഇല്‍ ക്ലിക്ക് ചെയ്യുക.
    • നിങ്ങള്‍ക്ക് ആവശ്യം ഉള്ള അത്ര പേരെ സെലക്ട്‌ ചെയ്യുക എന്നിട്ട് yes കൊടുക്കുക.
    • ഇനി നിങ്ങള്‍ക്ക് refferals ക്ലിക്ക് ചെയ്യുന്നതിന്റെ പണവും കിട്ടും..
    • നിങ്ങളുടെ refferals നെ കാണാന്‍ നിങ്ങളുടെ നിയൊബക്സ് പേജ് ന്‍റെ മുകളില്‍ വലത്തേ മൂലയ്ക്ക് ഇരിക്കുന്ന മഞ്ഞതൊപ്പികാരനെ ക്ലിക്ക് ചെയ്യുക.





    ഒരു പ്രധാന കാര്യം കൂടി.... നിങ്ങള്‍ എല്ലാദിവസവും ഓറഞ്ച് കളറില്‍ ഉള്ള ആട്സ് ക്ലിക്ക് ചെയ്തിരിക്കണം അല്ലാത്ത പക്ഷം നിങ്ങളുടെ Direct Refferals  ഉം  Rented Refferalsഉം ക്ലിക്ക് ചെയ്യുന്നതിന്‍റെ കമ്മിഷന്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കില്ല...



    എങ്ങനെ പണം പിന്‍വലിക്കാം??


    നിയോബക്സില്‍ സമ്പാദിച്ച പണം Paypal / Payza വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട്‌ ഇലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം.. നിയൊബക്സ് ആദ്യം Paypal / Payza അക്കൗണ്ട്‌ ഇലേക്ക് അയക്കുന്നു. അവിടെ നിന്ന് നിങ്ങള്‍ക്കു നിങ്ങളുടെ  ബാങ്ക് അക്കൗണ്ട്‌ ഇലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം.നിങ്ങള്‍ക്ക് Paypal / Payza അക്കൗണ്ട്‌ ഇല്ലെങ്കില്‍ www.paypal.com / www.payza.org ഇവയില്‍ ഏതെങ്കിലും ഒന്നില്‍ കേറി രജിസ്റ്റര്‍ ചെയ്യുക ഇത് ഫ്രീ സര്‍വീസ് ആണ്..Paypal / Payza എന്ന് പറയുന്നത് ഒരു ഓണ്‍ലൈന്‍ ബാങ്ക് പോലെ ആണ് ഇവിടെ നിങ്ങള്‍ക്ക് പണം അയക്കാനും പിന്‍വലിക്കാനും സാധിക്കും..